ന്യു ദില്ലി : പ്രധാനമന്ത്രിയുടെ പഞ്ചാബ് (Punjab) സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച പരിശോധഗിക്കുന്നതിന്റെ ഭാഗമായി ഡിജിപി ഉൾപ്പെടെ അര ഡസനോളം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചു വരുത്തി വിശദീകരണം ആരായാനും തൃപ്തികരമല്ലെങ്കിൽ കർശന നടപടിയെടുക്കാനുമാണ് അമിത് ഷാ നൽകിയ നിർദ്ദേശം.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ എസ്പിജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ പ്രദനം ചെയ്യണം. ഇതിൽ എസ്പിജി ആക്ട് വകുപ്പ് 14 ന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നത്. അങ്ങിനെയെങ്കിൽ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ കടുത്ത നടപടി നേരിടേണ്ടിവരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരോടും സംഭവങ്ങൾ തെളിവ് സഹിതം വിശദീകരിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി…
രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ' ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
ഞങ്ങൾ തോറ്റെന്ന് ആരെങ്കിലും ഇവരെയൊന്ന് പറഞ്ഞു മനസിലാക്കുമോ ? വെട്ടിലായി കോൺഗ്രസ് !
ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രം തകർത്ത് പ്രകോപനമുണ്ടാക്കാൻ ജിഹാദികളുടെ ശ്രമം. റെയ്‌സി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ധർമ്മരിയിലെ ശിവക്ഷേത്രത്തിന്…
പ്രബുത്ത മലയാളികൾ ചമ്പൂർണ്ണ ചാച്ചരത ! മീരാനന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് മലയാളികളുടെ കമന്റ് കാണണം
ഗ്രേറ്റര്‍ നോയിഡ : വൈറലാകാനും തന്റെ യൂ ട്യൂബ് ചാനലിന്റെ റീച്ച് കൂട്ടാനുമായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ…