തിരുവനന്തപുരം:കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 22 കോടി രൂപയെന്ന രേഖ പുറത്തുവിട്ട് വിവരാവകാശ കേന്ദ്രം .
സിൽവർ ലൈന്റെ സാധ്യതാ പഠനം, ഡിപിആർ തയാറാക്കൽ എന്നിവയ്ക്ക് കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയ്ക്ക് 2021 ജൂലൈവരെ നൽകിയത് 19,05,34,436 രൂപയാണ്.
തുടർന്ന് നികുതി ഉൾപ്പെടെ മൊത്തത്തിൽ ചെലവഴിച്ചത് 22,48,30,634 രൂപ. സിസ്ട്ര കെ റെയിലിന്റെ ജനറൽ കൺസൽട്ടൻസിയാണ്. മൂന്നു വർഷമാണ് കരാർ കാലാവധിയെന്നും സിൽവർ ലൈനു മാത്രമല്ല സിസ്ട്ര സേവനമെന്നും കെ റെയിൽ വിവരാവകാശ മറുപടിയിൽ പറയുന്നു.
അതേസമയം കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp
പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm
റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…