മോസ്‌കോ: റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഈ ആവശ്യം ശക്തിപ്രാപിച്ചിരിക്കുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ചെറു ഹിന്ദുആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും ഉൾപ്പെടെ നിരവധി ആത്മീയ സ്ഥലങ്ങളുണ്ട്.
2024 ജൂലൈ 8 ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തലസ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കണമെന്ന് മോസ്‌കോയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. മോസ്‌കോയുടെ സാംസ്‌കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുക മാത്രമല്ല, റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമായും ക്ഷേത്രം പ്രവർത്തിക്കുമെന്ന് ഇന്ത്യൻ വംശജർ വിശ്വസിക്കുന്നു.
തൃശ്ശൂര്‍ : കഴിഞ്ഞ മാസം 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന്…
മാന്നാറിലെ ശ്രീകല കൊലക്കേസിൽ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ…
പത്തനംതിട്ട : സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണത്തിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല…
മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…